Browsing Tag

rajan pennukara

ലേഖനം: യുദ്ധതന്ത്രങ്ങളും ആയുധങ്ങളും | രാജൻ പെണ്ണുക്കര

ഒരു ചിത്രകാരൻ പടം വരയ്ക്കുന്ന പോലെ, തന്നേ ഉപദ്രവിക്കുന്ന ഒരു കൂട്ടത്തിന്റ പദ്ധതികളുടെ വ്യക്തമായ ചിത്രമാണ് സങ്കിർത്തനക്കാരൻ 55-ൽ വരച്ചു കാട്ടുന്നത്. കൂടാതെ സങ്കിർത്തനക്കാരന്റ ഉള്ളിലെ സഹിക്കാനാവാത്ത വേദന നിറഞ്ഞ വാക്കുകൾ പോലെയല്ലേ 56:5…

ലേഖനം: നീതിയും ന്യായവും മറിച്ചിടുന്ന വഴികൾ | രാജൻ പെണ്ണുക്കര

മനുഷ്യന്റെ മൗലിക അവകാശമല്ലേ നീതിയും ന്യായവും. അതുകൊണ്ടാണല്ലോ എല്ലാവരും എല്ലാത്തിനേക്കാൾ ഉപരിയായി നീതിയും ന്യായവും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും അവ അർഹിക്കുന്ന മാനദണ്ഡത്തിൽ ലഭിക്കുന്നില്ല, അഥവാ ഹനിക്കപ്പെടുന്നു എന്നതല്ലേ വാസ്തവം. ആ…

കവിത: എവിടെ തിരഞ്ഞാലും | രാജൻ പെണ്ണുക്കര

ഒരുചാൺ വയറിനായ് നെട്ടോട്ടമോടുന്നു മനുജൻ- തെല്ലുവിശപ്പടക്കുവാനും ദാരിദ്ര്യം... എവിടെ തിരിഞ്ഞാലുമിന്നു ദാരിദ്ര്യം.. സ്നേഹം കൊടുക്കുവാനുമിന്നു ദാരിദ്ര്യം.. അതിലുപരി..... സ്നേഹം കാണുവാനുമിന്നു ദാരിദ്ര്യം.. ദയയും കരുണയും…

ലേഖനം: തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നവൻ | രാജൻ പെണ്ണുക്കര

ദൈവത്തിന്റെ ഏറ്റവും വലിയ പ്രേത്യേകതയായി നാം മനസ്സിലാക്കുന്നത്, അവൻ തനിക്കു ഇഷ്ടമുള്ള കാര്യം അതുപോലെ നിവർ‍ത്തിക്കയും, അവന്റെ താല്പര്യമൊക്കെയും അപ്രകാരം അനുഷ്ടിക്കുകയും, തന്റെ ആലോചനകൾ വള്ളിപുള്ളി മാറ്റമില്ലാതെ നിവൃത്തിയാക്കുകയും ചെയ്യുന്നു…

ലേഖനം: നാം സത്യം വിൽക്കുന്നവരോ വാങ്ങുന്നവരോ? | രാജൻ പെണ്ണുക്കര

ചില ദിവസങ്ങൾക്ക് മുൻപ് തലസ്ഥാനത്തുള്ള കാത്തിരുപ്പ് കേന്ദ്രത്തിൽ (Waiting Shed) ആരോ വായിച്ചിട്ടു ഉപേക്ഷിച്ചു പോയ ന്യൂസ്‌ പേപ്പറിൽ കണ്ട വാർത്ത വായിച്ചപ്പോൾ മനസ്സിന്റെ ഉള്ളിൽ പൊങ്ങിവന്ന നൊമ്പരമാണ് ഇതെഴുത്തുവാൻ പ്രേരകമായ ഘടകം. എവിടെയോ ജയിലിൽ…

ലേഖനം: ഇനിയെങ്കിലും പഠിക്കുമോ ചില പാഠങ്ങൾ | രാജൻ പെണ്ണുക്കര

നാം ഇപ്പോൾ  കടന്നുപോകുന്ന സാഹചര്യത്തിൽ വളരെ ഗൗരവമായി ചിന്തിക്കേണ്ട വിഷയം തന്നേ. എന്നാൽ കാര്യങ്ങൾ വിവരിക്കും മുൻപേ അഞ്ച് പതിറ്റാണ്ട് പിന്നിലെ ഓർമ്മ കുറിപ്പുകളിലോട്ട് വായനക്കാരെ ഒന്നു കൊണ്ടുപോകട്ടേ!!. ഞങ്ങളുടെ ബാല്യകാലത്തെ അനുഭവങ്ങൾ…

ചെറുചിന്ത: മറഞ്ഞ സ്നേഹം | രാജൻ പെണ്ണുക്കര

ഈ ലോകജീവിതത്തിൽ നാം കർശനമായി പാലിക്കേണ്ട പല നിബന്ധനകൾ ഉണ്ട്. എന്നാൽ നാം അറിഞ്ഞോ അറിയാതയോ അവകൾ പാലിക്കപ്പെടാതെ പോകുന്നു എന്നത് പരമാർത്ഥം തന്നേ. ചിലപ്പോൾ നാം അതിനു കൊടുക്കുന്ന പ്രാധാന്യമോ, മുൻഗണനയൊ ആകാം ഇങ്ങനെ സംഭവിക്കുന്നതിനു മുഖ്യ…

ചെറുചിന്ത: രക്തത്തിന്റ മുദ്രയാണ് | രാജൻ പെണ്ണുക്കര

ഇപ്പോൾ ഇതിന്റെ രണ്ടാം വരവ്, പതിവിലും വിപരീതമായി അതിശക്തി ആർജ്ജിച്ച് താണ്ടവം ആടുന്നു. എവിടെയും നിരാശയുടെ നിഴലാട്ടം. നാളെത്തെ പ്രഭാതം കാണുവാൻ കഴിയുമോ എന്ന വ്യാകുലം. ഇന്നലെ കണ്ടവർ ഇന്നില്ല ഭൂതലേ. നാളെയിൻ ഊഴം ആരുടേതെന്ന് ഓർത്ത്…

ലേഖനം: നമ്മിൽ വ്യാപാരിക്കുന്ന ആത്മാവ്? | രാജൻ പെണ്ണുക്കര

വളരെ ചിന്തനീയമായ വിഷയം. പെട്ടെന്ന് തിരിച്ചറിയുവാനോ, ഏതെങ്കിലും മാനുഷിക മാനദണ്ഡങ്ങൾ വെച്ച് അളക്കുവാനോ കഴിയാത്ത പ്രതിഭാസം. ആത്മീക ലോകത്തിനു ചീത്ത പേരുണ്ടാക്കുന്നതും, ആത്മീക ലോകത്തിന്റെ പരിപാവനതയേയും, മൂല്യങ്ങളേയും കാർന്നു തിന്നുന്നതും,…

ലേഖനം: സുവിശേഷ വേലയോ… ഉദ്യോഗമോ? | രാജൻ പെണ്ണുക്കര

പറഞ്ഞു കേട്ട കഥകൾ അല്ലല്ലോ, സാക്ഷാൽ ഗുരുവിനെ നേരിട്ട് കണ്ടിട്ടുള്ളവർ , മുഖാമുഖം നോക്കി ആശയവിനിമയം നടത്തിട്ടുള്ളവർ, ഗുരുവിന്റെ പരസ്യ ശുശ്രുഷ നേരിട്ട് അനുഭവിച്ചവർ, അത്ഭുതങ്ങളും അടയാളങ്ങളും നേരിൽ കണ്ടിട്ടുള്ള ദൃക്‌സാക്ഷികൾ, ഗുരു ആരെന്നു…

കവിത: അനവധി സത്യങ്ങൾ | രാജൻ പെണ്ണുക്കര

പിണങ്ങല്ലേ പ്രിയരേ... ഞാനൊന്നു ചൊല്ലട്ടെ അനവധി സത്യങ്ങൾ എത്രയോ ഭീഭത്സമീ കഴിഞ്ഞുപോയ മാസങ്ങൾ ആരാധനകളില്ലാതെ ആരാധാനാലയങ്ങൾ തുറക്കാതെ യോഗാനന്തര സെൽഫികളില്ലാത്ത ദിനങ്ങളെ ഒന്നോർക്കുമോ ഒരുനിമിഷം സോദരാ കൂട്ടംചേരാനവസരമില്ലാതെ…

ലേഖനം: ചില യാഥാർഥ്യങ്ങൾ | രാജൻ പെണ്ണുക്കര

നമ്മുടെ ജീവിതത്തിനു ചില അടിസ്ഥാന തത്വങ്ങളും, പ്രമാണങ്ങളും ഉണ്ട്. അത് വിശ്വാസം സംബന്ധിചുള്ളതോ ലോകപരമായുള്ളതോ ആകാം. വിശ്വാസത്തിന്റെ ആധാരം അവരുടെ വേദഗ്രന്ഥങ്ങളും, ലോകപരമായത് അവർ താമസിക്കുന്ന രാജ്യത്തിന്റെ ലിഖിതങ്ങളായ നിയമാവലികളും ആകുന്നു.…

ലേഖനം: കോടാലി ഇല്ലാത്ത കോടാലികൈ | രാജൻ പെണ്ണുക്കര

കോടാലി ഇല്ലാത്ത കോടാലികൈ, വാത്തല പോയ കോടാലി എന്നൊക്കെ കേൾക്കുമ്പോൾ ചിലപ്പോൾ നമുക്ക് തമാശയായി തോന്നാം.. എന്നാൽ വലിയ യഥാർഥ്യങ്ങളും സന്ദേശങ്ങളും വിളിച്ചറിയിക്കുന്ന ഒരു വാക്യപ്രയോഗം... യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ആത്മീക ലോകത്തിന്റെ നേർചിത്രം…

ലേഖനം: കണ്ണിലെ കൃഷ്ണമണിയും, കണ്ണിലെ കരടും | രാജൻ പെണ്ണുക്കര

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു അവയവമാണ് കണ്ണ്.  ശരീരാവയവങ്ങളിൽ ജോഡിയായി തന്നിരിക്കുന്നവയിൽ കണ്ണും ഉൾപെടും. ശരീരത്തിന്റെ വിളക്കു കണ്ണു ആകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ നിന്റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും (മത്താ 6:22). കണ്ണു…

ലേഖനം : പ്രശംസനേടുന്ന വിളക്കുകൾ | രാജൻ പെണ്ണുക്കര, മുംബൈ

ഒരു പഴംചൊല്ല് ഓർത്തു പോകുന്നു. എരിഞ്ഞു തീർന്നതും വെളിച്ചം പകർന്നതും   "തിരി" ആയിരുന്നു. എന്നാൽ മഹത്വം എന്നും, വിളക്കിനു മാത്രമായിരുന്നു. എത്രയോ അർത്ഥവത്തായ വരികൾ. ഒരിക്കലെങ്കിലും ഈ വരികളുടെ അർത്ഥവ്യാപ്തിയുടെ ആഴങ്ങളിലേക്ക് നാം ഇറങ്ങി…