Browsing Tag

rajan pennukara

ലേഖനം: ലോക്ക്ഡൗണും ക്രമീകൃതാദ്ധ്യയനവും | രാജൻ പെണ്ണുക്കര

സാമൂഹിക അകലം (Social Distance) എന്ന പദം ഇന്നത്തെ പശ്ചാത്തലത്തിൽ ഏറ്റവും അധികം പ്രാധാന്യം അർഹിക്കുന്നു.  ഈ വർഷം ഏറ്റവും അധികം ഉപയോഗിച്ച പദത്തിന് എന്തെങ്കിലും  അവാർഡ് കൊടുക്കാൻ ഉദ്ദേശിച്ചാൽ ഈ പദം നിസംശയം അതിന് അർഹത നേടും. ഒരു വിധത്തിൽ സാമൂഹിക…

ലേഖനം: മാനുഷിക നീതിയും, ദൈവീക നീതിയും | രാജൻ പെണ്ണുക്കര, മുംബൈ

മാനവരാശി എപ്പോഴും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും "നീതിയും", "ന്യായവും" മാത്രം ആകുന്നു. അത് എവിടെനിന്നെങ്കിലും ലഭിക്കും എന്ന ശുഭപ്രതീക്ഷ വെച്ചുകൊണ്ട് മനുഷ്യൻ ഒരായുസ്സ് മുഴുവനും നെട്ടോട്ടം ഓടുന്നു. പല വാതിലുകളിലും മുട്ടി…

ലേഖനം: കണക്കുപുസ്തകം | രാജൻ പെണ്ണുക്കര, മുംബൈ

മനുഷ്യന്റെ ജീവിതം ഒരുകണക്കു പുസ്തകവും, കണക്കു കൂട്ടലും ആണ്. പലപ്പോഴും അതിൽ വലിയ പിഴവ് സംഭവിക്കാറുണ്ട് എന്നതു വാസ്തവമല്ലേ!!!!. ദൈവ വചന പ്രകാരം കണക്കിനു വളരെ പ്രാധാന്യം ഉണ്ട്. നമുക്ക്  കണക്കു പറയേണ്ടിവരും, കണക്കു കൊടുക്കേണ്ടിവരും, അല്ലെങ്കിൽ…

ലേഖനം: യോസേഫ് ചെയ്ത തെറ്റ് | രാജൻ പെണ്ണുക്കര, മുംബൈ

യഥാർത്ഥത്തിൽ യോസേഫ് തെറ്റ് ചെയ്തിട്ടുണ്ടോ. യാക്കോബിന്റെ പാതിനൊന്നാമത്തെ മകനായ യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു, കൂടാതെ ചില പ്രത്യേക പരിഗണനയും കൊടുത്തു. ഇതുകണ്ട് സഹികെട്ട സ്വന്ത…

ലേഖനം: ജീവിത നൗകയിലെ ചില കാറ്റുകൾ | രാജൻ പെണ്ണുക്കര, മുംബൈ

ദൈവ വചനം ഉടനീളം പരിശോധിച്ചാൽ  പല രീതിയിലും,  ഭാവത്തിലും, രൂപത്തിലും, സമയങ്ങളിലും,  അടിച്ചിട്ടുള്ള കാറ്റുകളെ കുറിച്ച് വായിക്കുന്നു. കാറ്റിന്റെ ശക്തിക്ക്‌ ഏറ്റകുറച്ചിൽ ഉണ്ടാകാം. ചിലപ്പോൾ കാറ്റു മന്ദമായും അല്ലെങ്കിൽ ശക്തിയോടും വീശാം. എന്നാൽ…

ലേഖനം: യേശു ആലയത്തിന്‍റെ അകത്തോ പുറത്തോ? | രാജൻ പെണ്ണുക്കര, മുംബൈ

അച്ചായൻ വെറുതെ  തമാശയായിട്ടു പറഞ്ഞ സത്യം ഇപ്പോൾ യാഥാർഥ്യം ആണോ എന്നു തോന്നി പോകുന്നു. പതിവുപോലെ അച്ചായൻ ഞായറാഴ്ച രാവിലെ ഫെയ്ത്ഹോമിൽ ആരാധനക്കു ചെന്നപ്പോൾ  അവിടെ കണ്ട വിഷയങ്ങൾ വച്ച്  പാസ്റ്ററിനോട്... *ഞാൻ അകത്തോട്ടു കയറി വന്നപ്പോൾ…

കവിത: കേട്ടു നീയെൻ ദീനരോദനം | രാജൻ പെണ്ണുക്കര, മുംബൈ

ചിതറികിടക്കുന്നു ഇതളൂർന്നു വീണ പനിനീർ ദലങ്ങൾ, ശയനമോ എന്നും കല്ലറമേൽതന്നേ തലയണയായി പുഷ്‌പ്പചക്രങ്ങൾ മാത്രം, കൂട്ടിനായി കീഴെ ഉറങ്ങുന്ന മൃതകങ്ങളും, മണക്കുന്നു ചുറ്റും മൃത്യുവിൻ ഗന്ധം, കുരയ്ക്കുന്നു ശുനകൻ തമസിന്റെ മറവിൽ, പമ്മിയടുക്കുന്നു…

കവിത: നെയ്‌തെടുക്കാത്ത സ്വപ്‌നങ്ങൾ | രാജൻ പെണ്ണുക്കര, മുംബൈ

ഇറ്റിറ്റു വീഴുന്ന പ്രാണവേദന അറിഞ്ഞില്ലാരുമേ പ്രഭോ!!. ശൂന്യമായ് തീർന്നെൻ കീശയല്ലാതെ ഒന്നുമേയില്ലമിച്ചം സ്നേഹിതരില്ല, സോദരങ്ങളില്ല, ഋതുക്കളില്ല, ഋതുഭേതങ്ങളില്ല. നെയ്‌തെടുക്കാനിനി സ്വപ്‌നങ്ങളില്ല. എന്നോമരിച്ചുപോയി മോഹങ്ങളെല്ലാം,…

കവിത: കല്യാണനാൾ | രാജൻ പെണ്ണുക്കര, മുംബൈ

കാനാവിലേ കല്യാണനാളിലേവരും കൂടിവന്നോരുവേളയിൽ.... ആഗതരായി മകനേശുവും അമ്മമറിയയും ശിഷ്യരുമൊത്തു പന്തലിൽ... ഭോജനശാലയിൻ സുഗന്ധം അലയടിച്ചെത്തി നാസാപുടങ്ങളിൽ.... ഭക്ഷിച്ചുതൃപ്‍തരായവർ നടന്നകലുന്നു കൂട്ടംകൂട്ടമായി...... ശാന്തരായ്‌…

കവിത: അബ്രഹാമിൻ സുതൻ | രാജൻ പെണ്ണുക്കര, മുംബൈ

ഒരിക്കലവൻ കടന്നുപോയ് യെരിഹൊവിൻ വീഥിയതിൽ കുള്ളനാം ധനികനിൽ ജനിച്ചു കുഞ്ഞുമോഹമുള്ളിൽ തന്നരുമനാഥനെ ഒരുനോക്കുകാണുവാൻ വിഫലമായി തീർന്നുപോയി തൻ പ്രയത്നങ്ങളെല്ലാം തടസ്സമായി നിന്നതോ ഒരുകൂട്ടം ജനങ്ങളും.. അടക്കുവാനാവതല്ലേയുള്ളിൽ…

കവിത: അഴലിന്റെ ആഴങ്ങളിൽ | രാജൻ പെണ്ണുക്കര, മുംബൈ

എൻ ചിത്തമാം മലർവാടിയിൽ വിരിയുന്നു ആശതൻ പൂക്കളെന്നും. എൻ മനഃതാരിൻ ഓർമ്മകൾക്ക് പനിനീർപൂവിൻ മണമാണെന്നും.. പരിമളം തലോടി ഒഴുകിവരുന്നൊരു ഇളതെന്നലിൻ മൃതുസ്പർശനം എന്നിലേകുന്നു നാളെയിൻ നൽപ്രതീക്ഷകൾ... നിൻ മുഖമൊന്നു കാണ്മാൻ…

സംഭവകഥ: ശുഭപ്രതീക്ഷയോടെ… | രാജൻ പെണ്ണുക്കര, മുംബൈ

അന്നൊരു ഡിസംബർ മാസത്തെ ശനിയാഴ്ചയായിരുന്നു. പതിവുപോലുള്ള സായാഹ്ന സവാരിക്ക് ഞാനും ഇറങ്ങി. മനസ്സിൽ ഒഴുകിവന്ന പ്രത്യാശയുടെ ഗാനങ്ങൾ മൂളിപ്പാട്ടുകളായി ചുണ്ടുകളിൽ ഒഴുകിവന്നു. മന്ദമാരുതൻ മുഖത്തെയും മുടികളെയും തലോടി തഴുകി പോയ്‌ക്കൊണ്ടിരുന്നു.…

കവിത : ജാലകപ്പടിയിൽ | രാജൻ പെണ്ണുക്കര, മുംബൈ

ഇല്ലഹോ ഇഹത്തിലെ ഭാഷയിൻ സാമ്യമോ രൂപസാദൃശ്യമോ!!! ആത്മീക ബന്ധങ്ങൾ ഒന്നുമേയില്ല ചൊല്ലുവാൻ, ഒട്ടുമേ ഇല്ല സുഹൃത്ത് ബന്ധങ്ങൾ, ഇല്ല ഞങ്ങളിൽ രക്തബന്ധങ്ങളോട്ടും. പലവുരു വന്നു എൻഭവനെ പുലർ വേളയിൽ അതിഥികളായവർ.... ഇല്ല ഞങ്ങൾ അറിയുന്നില്ല…

ലേഖനം: ഭൂരിപക്ഷമോ ന്യുനപക്ഷമോ നോക്കാത്തവൻ | രാജൻ പെണ്ണുക്കര

ദൈവം മനുഷ്യരാശിക്ക് വളരെ സുപ്രധാനമായ മുന്നറിയിപ്പുകൾ നൽകുന്ന ഒരു  അദ്ധ്യായമാണ് ഉല്പത്തി പതിനൊന്ന്. അതിൽ പറയുന്ന പല പദപ്രയോഗങ്ങളും വളരെ  ശ്രേദ്ധേയമാണ്. എന്നാൽ ഇവിടെ ബഹുഭൂരിപക്ഷം വരുന്ന ഒരു ജനതയെയും അവരുടെ ചെയ്തികളെയും കുറിച്ച്…

ചെറുചിന്ത: എല്ലാം കാണുന്ന ദൈവത്തിന്റെ കണ്ണുകൾ | രാജൻ പെണ്ണുക്കര, മുംബൈ

നീതിമാനായ യഹോവ സ്വർഗത്തിൽ നിന്നും എല്ലാവരെയും നോക്കുന്നു (സങ്കീ 85:11). വളരെ കാര്യഗൗരവത്തോടും ഭയത്തോടും കൂടി മനസ്സിലാക്കേണ്ടിയ സത്യം തന്നേ. ആർക്കും അവന്റെ കണ്ണിന്റെ മുൻപിൽ നിന്നും എങ്ങും പോയി മറഞ്ഞിരിക്കാൻ കഴിയുകയില്ല. യഹോവയുടെ…