സംഭവകഥ: ശുഭപ്രതീക്ഷയോടെ… | രാജൻ പെണ്ണുക്കര, മുംബൈ
അന്നൊരു ഡിസംബർ മാസത്തെ ശനിയാഴ്ചയായിരുന്നു. പതിവുപോലുള്ള സായാഹ്ന സവാരിക്ക് ഞാനും ഇറങ്ങി.
മനസ്സിൽ ഒഴുകിവന്ന പ്രത്യാശയുടെ ഗാനങ്ങൾ മൂളിപ്പാട്ടുകളായി ചുണ്ടുകളിൽ ഒഴുകിവന്നു. മന്ദമാരുതൻ മുഖത്തെയും മുടികളെയും തലോടി തഴുകി പോയ്‌ക്കൊണ്ടിരുന്നു.…