Browsing Tag

Jose Prakash

ലേഖനം:സ്ഥിരതയോടെ ഓടുക | ജോസ് പ്രകാശ്,കാട്ടാക്കട

ക്രിസ്തീയ ജീവിതം ഒരു ഓട്ടക്കളത്തിന് സമാനവും ദൈവമക്കൾ അതിലൂടെ നിരന്തരം ഓടിക്കൊണ്ടിരിക്കുന്നവരുമാണ്. യേശുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിക്കുന്ന നിമിഷം മുതലാണ് ഈ ഓട്ടം ആരംഭിക്കുന്നത്. ലോകപ്രകാരമുള്ള ഓട്ടമത്സരവും ആത്മീയലോകത്തെ…

ലേഖനം:അനുരൂപമാകാതെ രൂപാന്തരപ്പെടുക | ജോസ് പ്രകാശ്, കാട്ടാക്കട

ഈ ലോകത്തോട് അനുരൂപരാകാതെ, നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം എന്താണെന്ന് തിരിച്ചറിയേണ്ടതിന് മനസ്സു പുതുക്കി രൂപാന്തരപ്പെടുന്നവരുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തുവാന്‍ ആണ്…

ലേഖനം:മുഖഭാവം മാറ്റുന്നവർ | ജോസ് പ്രകാശ്, കാട്ടാക്കട

പകൽ വെയിൽ കൊണ്ടും രാത്രി ശീതം കൊണ്ടും കണ്ണിനു ഉറക്കം ഇല്ലാതെ നീണ്ട ഇരുപത് വർഷം തന്റെ സർവ്വ ബലത്തോടും കൂടെ യാക്കോബ് ലാബാനെ സേവിച്ചു. തനിക്ക് അർഹമായിരുന്ന പ്രതിഫലം പത്ത് പ്രാവശ്യം മാറ്റിയത് കൂടാതെ ലാബാന്റെ മുഖഭാവം യാക്കോബിനെതിരെ പ്രതികൂലമായി…

ലേഖനം:സുവിശേഷം പ്രസംഗിക്കുക | ജോസ് പ്രകാശ്,കാട്ടാക്കട

പിന്നെ യേശു അവരോടു: നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ. (മർക്കൊസ് 16:15) ദൈവപുത്രനായ യേശു ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ആരംഭം ഗലീല കടൽപ്പുറത്തെ സുവിശേഷ പ്രസംഗത്തോടുകൂടി ആയിരുന്നു. യേശുവിന്റെ…

ലേഖനം:” ഉടഞ്ഞ പാത്രത്തെ ഉപയോഗിക്കുന്ന ദൈവം ” | ജോസ് പ്രകാശ്,കാട്ടാക്കട

വിശുദ്ധ തിരുവെഴുത്തുകളുടെ  ചരിത്ര താളുകൾ മറിക്കുമ്പോൾ മരുഭൂസഹജവും  വേദനാജനകവുമായ അനുഭവങ്ങളിലൂടെ കടന്നു പോകാത്ത ഭക്തന്മാർ ചുരുക്കമാണ്. കഷ്ടതയുടെ കൈപ്പുനീർ പലപ്പോഴും ആവോളം പാനം ചെയ്യേണ്ടിവന്ന ഭക്തനായദാവീദ് ഒരിക്കൽ പ്രാണ സങ്കടത്താൽ…

ലേഖനം:’ നിത്യജീവനെ അപഹരിക്കുന്ന സമ്പത്ത് ” | ജോസ് പ്രകാശ്, കാട്ടാക്കട

പരമ സമ്പന്നനായ ക്രിസ്തുയേശു ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ ഭൂമിയിൽവന്നു ദാസരൂപമെടുത്ത്  വേഷത്തിൽ മനുഷ്യനായി തന്റെ പിതാവിൻ്റെ ഇഷ്ടം ശുശ്രൂഷയായി തികച്ചു കൊണ്ടുള്ള യാത്രാമദ്ധ്യേ, ഒരുവൻ യേശുവിൻ്റെ മുൻപിൽ മുട്ടുകുത്തി. സകല ചോദ്യങ്ങൾക്കും…

ലേഖനം:”ഉറങ്ങുമ്പോൾ കള വിതയ്ക്കുന്നവർ” | ജോസ് പ്രകാശ്, കാട്ടാക്കട

തൻെറ നിലത്ത് നല്ല വിത്ത് വിതച്ച ശേഷം, വീട്ടുകാരൻ ഉറങ്ങിയപ്പോൾ തക്ക സമയം നോക്കി  ശത്രു നല്ല വിത്തിന്റെ ഇടയിൽ കള വിതെച്ചതു പോലെയാണ് ഇന്ന് ദുരുപദേഷ്ടാക്കൾ ചെയ്യുന്നത്. സുബോധമായിരിക്കുമ്പോഴും,  ഉണർന്നിരിക്കുമ്പോഴും നമ്മെ തെറ്റിക്കുവാൻ…