Browsing Tag

rajan pennukara

ലേഖനം: തായ്‌വേരിന്റെ മഹത്വം | രാജൻ പെണ്ണുക്കര

വേരുകൾ മുറിച്ചു മാറ്റി വൃക്ഷത്തേ ബോൺസായി ആക്കി മാറ്റുന്ന രീതിയും അതിനുവേണ്ടി പരിശ്രമിക്കുന്ന ഒരു കൂട്ടവും നമ്മുടെ ചുറ്റും ഉണ്ട്. അതിന്റ വളർച്ച മനഃപൂർവ്വം മുരടിപ്പിച്ച് അഥവാ തടസ്സപ്പെടുത്തി അതിനെ കുള്ളൻ ആക്കി മാറ്റി അവരുടെ നിയന്ത്രണത്തിൽ…

മറന്നുപോയ രണ്ടക്ഷരങ്ങൾ | രാജൻ പെണ്ണുക്കര

ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ട് ആരുമെന്നെ തെറ്റിദ്ധരിക്കരുത്, എല്ലാവരെയും അടച്ച് ആക്ഷേപിക്കുയാണെന്ന് കരുതി എന്നോടാർക്കും പരിഭവം തോന്നുകയുമരുത്. കാരണം പലപ്പോഴായി രുചിച്ചറിഞ്ഞ ചില സത്യങ്ങൾ അങ്ങനെയായതു കൊണ്ടും എന്തുകൊണ്ട് മനുഷ്യൻ ഇപ്രകാരമായി…

ലേഖനം: അമിക്കയർ | രാജൻ പെണ്ണുക്കര

നാം വളരെ വിരളമായി ഉപയോഗിക്കുന്നതും, ദൈവവചനത്തിൽ ഒരുതവണ മാത്രം പ്രതിപാദിച്ചിരിക്കുന്ന മലയാള പദം ആണ് 'അമിക്കയർ' അഥവാ 'നുകകയർ'. നുകത്തേയും അതിൽ കെട്ടുന്ന മൃഗങ്ങളേയും തമ്മിൽ ദൃഢമായി ബന്ധിക്കുന്ന കയറിനെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇതൊരു അഴിയാ…

ചെറു ചിന്ത: അവൻ വന്നിട്ടുണ്ട് | രാജൻ പെണ്ണുക്കര

കഴിഞ്ഞ ദിവസം നടന്ന ഞങ്ങളുടെ മകന്റെ വിവാഹശുശ്രുഷയിൽ സ്നേഹാദരവോടെ ഞങ്ങൾ ക്ഷണിച്ചവരിൽ തൊണ്ണൂറ്റിയെട്ടു ശതമാനം ആൾക്കാരും പങ്കെടുത്തു. എന്നാൽ വരാത്ത ബാക്കി രണ്ടുശതമാനത്തെ കുറിച്ച് ഓർത്തപ്പോൾ മാനുഷിക രീതിയിൽ പരിഭവവും നിരാശയും തോന്നി പോകുന്നത്…

പ്രായോഗിക ജീവിതത്തിലെ പ്രസക്തി | രാജൻ പെണ്ണുക്കര

പല വട്ടം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടും പ്രായോഗിക ജീവിതത്തിൽ അതിന്റെ പ്രസക്തിയും യഥാർത്ഥ അർത്ഥവും ഗൗരവവും മനസ്സിലാക്കാതെ വളരെ ലാഘവത്തോടെ വിട്ടുകളയുന്നതുമായ വചനഭാഗമല്ലേ "ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു…

ലേഖനം: ദൈവസഭയിൽ ഇങ്ങനെയോ? | രാജൻ പെണ്ണുക്കര

ഇതൊരു സ്ഥലമാറ്റത്തിന്റെ സീസൺ ആണ്, പലരുടെയും മുഖം വാടിയും അസംതൃപ്‌രായും കാണുന്നു, എന്നാൽ സ്വാധീനവും കയ്യൂക്കുള്ളവനും ഇഷ്ടവും ചോയ്സും അനുസരിച്ചു വേഗത്തിൽ കാര്യങ്ങൾ നേടുന്നു. ചില മിടുക്കന്മാർ തന്ത്രപരമായി സ്ഥിരതാമസത്തിനു കളം ഒരുക്കുന്നു അതിൽ…

അനുഭവ കുറിപ്പ്: എന്റെ കണ്ണാടി | രാജൻ പെണ്ണുക്കര

നിങ്ങൾളോട് സമസ്വാഭാവവും വികാരവും വിചാരവുമുള്ള വെറും പച്ചയായ മനുഷ്യൻ, പണത്തോടും പദവിയോടും അത്യാർത്തി ഇന്നുവരെ ഹൃദയത്തിൽ തോന്നിയില്ല എന്ന് സ്വന്തം മനഃസാക്ഷി സാക്ഷ്യം പറയുന്നു. ഔദ്യോഗിക ജീവിതത്തിലെ പെരുമാറ്റച്ചട്ടവും പരിശീലനത്തിന്റെയും…

നീരോട്ടമുള്ള സ്ഥലം | രാജൻ പെണ്ണുക്കര

നീരോട്ടമുള്ള പ്രദേശം എല്ലാവരുടെയും ലക്ഷ്യമാണ്. എല്ലാവരുടെയും ദൃഷ്ടി അതിന്മേലാണ്. നീരോട്ടമുള്ളതും പ്രയോജനമുള്ളതും നേടാൻ, സ്വന്തമാക്കാൻ അവിടെ സ്ഥിരമാകാൻ, അല്ലെങ്കിൽ കൈവശം ആക്കാൻ മനുഷ്യൻ എന്തും ചെയ്യും. ഞാൻ പരദേശി എന്റെ ദേശം ഇവിടെയല്ല…

ലേഖനം : അവൻ എത്രയോ മാന്യൻ | രാജൻ പെണ്ണുക്കര

വചനത്തിൽ വ്യത്യസ്ത സ്വാഭാവക്കാരുടെ നിരവധി ചിത്രങ്ങൾ പരിശുദ്ധത്മാവ് വരച്ചു കാട്ടിയിട്ടുണ്ട്. അവരെ പറ്റി ന്യുതനമായ ആശയങ്ങൾ നിരത്തിയുള്ള ഒത്തിരി പ്രസംഗങ്ങളും നൂറ്റാണ്ടുകളായി കേൾക്കുന്നുമുണ്ട്. അതിൽ ഒരാളാണ് ലോകം അപരനാമത്തിൽ വിളിക്കുന്ന മുടിയനായ…

ആ പുരുഷാരത്തിൽ നീയും ഉണ്ടോ?

വേദപുസ്തകം ഉടനീളം പഠിച്ചാൽ പല സന്ദർഭങ്ങളിൽ ദൈവം തന്നേ വഴി വികടമാക്കിയതായും, തടഞ്ഞതായും നാം വായിക്കുന്നുണ്ടല്ലോ!. ഉദാ: "പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലി കെട്ടിയടച്ചു.... വെട്ടുകല്ലു കൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ…

ലേഖനം:പറിച്ചുനടുന്ന ദൈവത്തിന്റെ കൃഷി | രാജൻ പെണ്ണുക്കര

കൃഷിയെ പറ്റി വലിയ വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ, എന്നാൽ തനിയെ കിളിർത്തു വരുന്നതിനെയൊന്നും കൃഷിയായി നാം കാണുന്നുമില്ല. കൃഷിയിൽ ഉൾപ്പെട്ടിയുള്ള പല രീതികളിൽ ഒരു ചെടിയുടെ മുകുളം മുറിച്ച് മറ്റൊന്നിൽ കൂട്ടിചേർക്കുന്നതിനെ Budding എന്നും, രണ്ടു…

ലേഖനം: നീ ആരാലും വിവേചിക്കപ്പെടുന്നുവോ? | രാജൻ പെണ്ണുക്കര

പലപ്പോഴും നാമെല്ലാം തികഞ്ഞ ആത്മീകർ എന്ന് വിളിക്കുന്നതും കരുതുന്നതും ഒത്തിരി പ്രാർത്ഥിക്കുന്നവരേയും പ്രസംഗിക്കുന്നവരേയും പ്രവചിക്കുന്നവരേയും ഒരു സഭയിൽ തന്നേ ദീർഘകാലം (പതിറ്റാണ്ടുകൾ) ശുശ്രുഷിച്ച് റെക്കോർഡ് തകർക്കുന്നവരേയും അല്ലേ?.…

ലേഖനം: ബന്ധങ്ങളുടെ വില | രാജൻ പെണ്ണുക്കര

ബന്ധങ്ങളുടെ വില ആർക്കു നിശ്ചയിക്കാൻ സാധിക്കും. അതിന്റെ മൂല്യം പണം കൊണ്ടോ അഥവാ തത്തുല്യമായ ഏതെങ്കിലും വസ്തുകൊണ്ടോ ആർക്കെങ്കിലും നിർണ്ണയിക്കാനോ, അഥവാ വിലകൊടുത്ത് വാങ്ങാനോ സാധിക്കുമോ?. ഇന്നത്തെ സാഹചര്യവും, അനുഭവങ്ങളും ഒത്തിരി കൈപ്പിന്റ…

കവിത: കുടുംബം | രാജൻ പെണ്ണുക്കര

എത്രശ്രേഷ്ഠമാണൊന്നുകേൾക്കുവാനോമനപേരുചൊല്ലും "കുടുംബം"... കൂടുമ്പോളിമ്പമെന്നവാക്കന്വർത്ഥമാക്കണം "കുടുംബം"... ഇത്രശ്രേഷ്ഠമാമീവാക്കിനർത്ഥമിന്നേതുവിധമെന്നോർക്കുമോ?.. കൂടുമ്പോളിന്നു കേൾക്കുവാനുണ്ടോ ഇമ്പമാം മൃദുസ്വരങ്ങൾ!!.…

കവിത: പടിയിറങ്ങിയ സത്യം | രാജൻ പെണ്ണുക്കര

കേട്ടുഞാനാശബ്ദം സിംഹഗർജ്ജനം പോൽ സത്യമൊന്നും കേൾക്കണ്ടായെന്ന ഗർജ്ജനംസത്യങ്ങൾ കേൾക്കാനും കണ്ടില്ലാരേയും സത്യങ്ങൾ അറിയാനും ശ്രമിച്ചില്ലയാരുമേ... സത്യത്തിനു നേരെയവർ ചൂണ്ടി കൈവിരൽ സത്യം പോലുമന്ന് വിറച്ചങ്ങ് നിന്നു പോയ് സ്വർഗ്ഗവും…