Browsing Tag

rajan pennukara

മറന്നുപോയ രണ്ടക്ഷരങ്ങൾ | രാജൻ പെണ്ണുക്കര

ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ട് ആരുമെന്നെ തെറ്റിദ്ധരിക്കരുത്, എല്ലാവരെയും അടച്ച് ആക്ഷേപിക്കുയാണെന്ന് കരുതി എന്നോടാർക്കും പരിഭവം തോന്നുകയുമരുത്. കാരണം പലപ്പോഴായി രുചിച്ചറിഞ്ഞ ചില സത്യങ്ങൾ അങ്ങനെയായതു കൊണ്ടും എന്തുകൊണ്ട് മനുഷ്യൻ ഇപ്രകാരമായി…

ലേഖനം: അമിക്കയർ | രാജൻ പെണ്ണുക്കര

നാം വളരെ വിരളമായി ഉപയോഗിക്കുന്നതും, ദൈവവചനത്തിൽ ഒരുതവണ മാത്രം പ്രതിപാദിച്ചിരിക്കുന്ന മലയാള പദം ആണ് 'അമിക്കയർ' അഥവാ 'നുകകയർ'. നുകത്തേയും അതിൽ കെട്ടുന്ന മൃഗങ്ങളേയും തമ്മിൽ ദൃഢമായി ബന്ധിക്കുന്ന കയറിനെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇതൊരു അഴിയാ…

ചെറു ചിന്ത: അവൻ വന്നിട്ടുണ്ട് | രാജൻ പെണ്ണുക്കര

കഴിഞ്ഞ ദിവസം നടന്ന ഞങ്ങളുടെ മകന്റെ വിവാഹശുശ്രുഷയിൽ സ്നേഹാദരവോടെ ഞങ്ങൾ ക്ഷണിച്ചവരിൽ തൊണ്ണൂറ്റിയെട്ടു ശതമാനം ആൾക്കാരും പങ്കെടുത്തു. എന്നാൽ വരാത്ത ബാക്കി രണ്ടുശതമാനത്തെ കുറിച്ച് ഓർത്തപ്പോൾ മാനുഷിക രീതിയിൽ പരിഭവവും നിരാശയും തോന്നി പോകുന്നത്…

പ്രായോഗിക ജീവിതത്തിലെ പ്രസക്തി | രാജൻ പെണ്ണുക്കര

പല വട്ടം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടും പ്രായോഗിക ജീവിതത്തിൽ അതിന്റെ പ്രസക്തിയും യഥാർത്ഥ അർത്ഥവും ഗൗരവവും മനസ്സിലാക്കാതെ വളരെ ലാഘവത്തോടെ വിട്ടുകളയുന്നതുമായ വചനഭാഗമല്ലേ "ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു…

ലേഖനം: ദൈവസഭയിൽ ഇങ്ങനെയോ? | രാജൻ പെണ്ണുക്കര

ഇതൊരു സ്ഥലമാറ്റത്തിന്റെ സീസൺ ആണ്, പലരുടെയും മുഖം വാടിയും അസംതൃപ്‌രായും കാണുന്നു, എന്നാൽ സ്വാധീനവും കയ്യൂക്കുള്ളവനും ഇഷ്ടവും ചോയ്സും അനുസരിച്ചു വേഗത്തിൽ കാര്യങ്ങൾ നേടുന്നു. ചില മിടുക്കന്മാർ തന്ത്രപരമായി സ്ഥിരതാമസത്തിനു കളം ഒരുക്കുന്നു അതിൽ…

അനുഭവ കുറിപ്പ്: എന്റെ കണ്ണാടി | രാജൻ പെണ്ണുക്കര

നിങ്ങൾളോട് സമസ്വാഭാവവും വികാരവും വിചാരവുമുള്ള വെറും പച്ചയായ മനുഷ്യൻ, പണത്തോടും പദവിയോടും അത്യാർത്തി ഇന്നുവരെ ഹൃദയത്തിൽ തോന്നിയില്ല എന്ന് സ്വന്തം മനഃസാക്ഷി സാക്ഷ്യം പറയുന്നു. ഔദ്യോഗിക ജീവിതത്തിലെ പെരുമാറ്റച്ചട്ടവും പരിശീലനത്തിന്റെയും…

നീരോട്ടമുള്ള സ്ഥലം | രാജൻ പെണ്ണുക്കര

നീരോട്ടമുള്ള പ്രദേശം എല്ലാവരുടെയും ലക്ഷ്യമാണ്. എല്ലാവരുടെയും ദൃഷ്ടി അതിന്മേലാണ്. നീരോട്ടമുള്ളതും പ്രയോജനമുള്ളതും നേടാൻ, സ്വന്തമാക്കാൻ അവിടെ സ്ഥിരമാകാൻ, അല്ലെങ്കിൽ കൈവശം ആക്കാൻ മനുഷ്യൻ എന്തും ചെയ്യും. ഞാൻ പരദേശി എന്റെ ദേശം ഇവിടെയല്ല…

ലേഖനം : അവൻ എത്രയോ മാന്യൻ | രാജൻ പെണ്ണുക്കര

വചനത്തിൽ വ്യത്യസ്ത സ്വാഭാവക്കാരുടെ നിരവധി ചിത്രങ്ങൾ പരിശുദ്ധത്മാവ് വരച്ചു കാട്ടിയിട്ടുണ്ട്. അവരെ പറ്റി ന്യുതനമായ ആശയങ്ങൾ നിരത്തിയുള്ള ഒത്തിരി പ്രസംഗങ്ങളും നൂറ്റാണ്ടുകളായി കേൾക്കുന്നുമുണ്ട്. അതിൽ ഒരാളാണ് ലോകം അപരനാമത്തിൽ വിളിക്കുന്ന മുടിയനായ…

ആ പുരുഷാരത്തിൽ നീയും ഉണ്ടോ?

വേദപുസ്തകം ഉടനീളം പഠിച്ചാൽ പല സന്ദർഭങ്ങളിൽ ദൈവം തന്നേ വഴി വികടമാക്കിയതായും, തടഞ്ഞതായും നാം വായിക്കുന്നുണ്ടല്ലോ!. ഉദാ: "പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലി കെട്ടിയടച്ചു.... വെട്ടുകല്ലു കൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ…

ലേഖനം:പറിച്ചുനടുന്ന ദൈവത്തിന്റെ കൃഷി | രാജൻ പെണ്ണുക്കര

കൃഷിയെ പറ്റി വലിയ വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ, എന്നാൽ തനിയെ കിളിർത്തു വരുന്നതിനെയൊന്നും കൃഷിയായി നാം കാണുന്നുമില്ല. കൃഷിയിൽ ഉൾപ്പെട്ടിയുള്ള പല രീതികളിൽ ഒരു ചെടിയുടെ മുകുളം മുറിച്ച് മറ്റൊന്നിൽ കൂട്ടിചേർക്കുന്നതിനെ Budding എന്നും, രണ്ടു…

ലേഖനം: നീ ആരാലും വിവേചിക്കപ്പെടുന്നുവോ? | രാജൻ പെണ്ണുക്കര

പലപ്പോഴും നാമെല്ലാം തികഞ്ഞ ആത്മീകർ എന്ന് വിളിക്കുന്നതും കരുതുന്നതും ഒത്തിരി പ്രാർത്ഥിക്കുന്നവരേയും പ്രസംഗിക്കുന്നവരേയും പ്രവചിക്കുന്നവരേയും ഒരു സഭയിൽ തന്നേ ദീർഘകാലം (പതിറ്റാണ്ടുകൾ) ശുശ്രുഷിച്ച് റെക്കോർഡ് തകർക്കുന്നവരേയും അല്ലേ?.…

ലേഖനം: ബന്ധങ്ങളുടെ വില | രാജൻ പെണ്ണുക്കര

ബന്ധങ്ങളുടെ വില ആർക്കു നിശ്ചയിക്കാൻ സാധിക്കും. അതിന്റെ മൂല്യം പണം കൊണ്ടോ അഥവാ തത്തുല്യമായ ഏതെങ്കിലും വസ്തുകൊണ്ടോ ആർക്കെങ്കിലും നിർണ്ണയിക്കാനോ, അഥവാ വിലകൊടുത്ത് വാങ്ങാനോ സാധിക്കുമോ?. ഇന്നത്തെ സാഹചര്യവും, അനുഭവങ്ങളും ഒത്തിരി കൈപ്പിന്റ…

കവിത: കുടുംബം | രാജൻ പെണ്ണുക്കര

എത്രശ്രേഷ്ഠമാണൊന്നുകേൾക്കുവാനോമനപേരുചൊല്ലും "കുടുംബം"... കൂടുമ്പോളിമ്പമെന്നവാക്കന്വർത്ഥമാക്കണം "കുടുംബം"... ഇത്രശ്രേഷ്ഠമാമീവാക്കിനർത്ഥമിന്നേതുവിധമെന്നോർക്കുമോ?.. കൂടുമ്പോളിന്നു കേൾക്കുവാനുണ്ടോ ഇമ്പമാം മൃദുസ്വരങ്ങൾ!!.…

കവിത: പടിയിറങ്ങിയ സത്യം | രാജൻ പെണ്ണുക്കര

കേട്ടുഞാനാശബ്ദം സിംഹഗർജ്ജനം പോൽ സത്യമൊന്നും കേൾക്കണ്ടായെന്ന ഗർജ്ജനംസത്യങ്ങൾ കേൾക്കാനും കണ്ടില്ലാരേയും സത്യങ്ങൾ അറിയാനും ശ്രമിച്ചില്ലയാരുമേ... സത്യത്തിനു നേരെയവർ ചൂണ്ടി കൈവിരൽ സത്യം പോലുമന്ന് വിറച്ചങ്ങ് നിന്നു പോയ് സ്വർഗ്ഗവും…

കവിത: എന്തുകൊണ്ട് ഇങ്ങനെ | രാജൻ പെണ്ണുക്കര

എന്തുകൊണ്ട് ഇങ്ങനെയെന്നു പറയാനും കഴിയുന്നില്ല സോദരേ.... പണ്ട് ഞാൻ ഇങ്ങനെ ആയിരിന്നില്ല എന്നതല്ലേ സത്യം!!..(2) ആകുമോ നിന്നാൽ ചൊല്ലുവാനിനിയും കാരണഭൂതൻ ആരെന്ന സത്യം. തേടി അലയുന്നു ഞാനതിൻ കാരണം ഇദ്ധരയിൽ ദിനരാത്രങ്ങളെന്നും ...(2)…